മാഗ്‌സസെ ആരാണെന്ന് തങ്ങൾക്ക് നല്ല ധാരണയുണ്ട്; എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: മാഗ്‌സസെ അവാർഡ് ബഹിഷ്‌ക്കരണത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മാഗ്‌സസെ ആരാണെന്ന് തങ്ങൾക്ക് നല്ല ധാരണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെയും നൂറു കണക്കിന് കേഡർമാരെ ശക്തമായി അടിച്ചമർത്തിയ ലോകത്തിലെ ഏറ്റവും പ്രധാന കമ്യൂണിസ്റ്റ് വിരുദ്ധരിലൊരാളായ മാഗ്സസെയുടെ പേരിലുള്ള അവാർഡ് നൽകിയെന്ന് അദ്ദേഹബം

കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാൻ ശ്രമിക്കേണ്ട. അതുകൊണ്ടാണ് ആ അവാർഡ് വാങ്ങുന്നത് ശരിയല്ല എന്ന നിലപാട് പാർടി സ്വീകരിച്ചത്. അത് കൃത്യമായി മനസിലാക്കി സ കെ കെ ഷൈലജ നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.